കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും (110)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 17, 1935 112. ഭഗവാന്‍ പ്രവചിച്ച ഉപദേശമജ്ഞരിയെ പഠിച്ചുകൊണ്ടിരുന്ന പോള്‍ ബ്രണ്ടന്‍ ജീവേശ്വരജഗല്‍ഭേദമെല്ലാം മിഥ്യ എന്ന ഭാഗത്തെ പരാമര്‍ശിച്ച്‌ ‘അവിടെ ഈശ്വരന്‍ എന്നതിനു പകരം സൃഷ്ടിശക്തി, അഥവാ ഈശ്വരസ്വരൂപം എന്നായാല്‍ നന്നായിരിക്കുകയില്ലേ?’...

സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. (109)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1935 ചോ: ബ്രഹ്മഭാവനയെപ്പറ്റി അറിഞ്ഞാല്‍ കൊള്ളാം. ഉ: ഞാന്‍ ബ്രഹ്മമെന്ന്‌ മനസ്സുകൊണ്ട്‌ ഭാവിക്കുന്നതിലര്‍ത്ഥമില്ല. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. അതാണ്‌ ജീവന്മുക്തി. ചോ: അരുള്‍വൃത്തി എന്താണ്‌? ഉ: യാതൊരു പറ്റുതലുമില്ലാതെ അന്തഃകരണം...

സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്‌ (108)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14, 1935 110. ഒരമേരിക്കന്‍ വനിത ഭഗവാന്റെ സമാധി അനുഭവങ്ങളെപ്പറ്റി ചോദിച്ചു. ഭഗവാന്റെ അനുഭവം നമുക്കു പ്രമാണമായിത്തീരും എന്റെ അനുഭവം മറ്റുള്ളവര്‍ക്ക്‌ പഠനാര്‍ഹമായിരിക്കുകയില്ല. സമാധിയില്‍ ഭഗവാന് ഉഷ്ണമോ, തണുപ്പോ അനുഭവപ്പെട്ടോ? പ്രാരംഭത്തില്‍...

നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക (107)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1935 109. അംബാലയില്‍ നിന്നും ഭഗവാനെക്കാണാന്‍ വന്ന രണ്ടുപേര്‍ കുറേ ദിവസങ്ങളായി ആശ്രമത്തില്‍ തങ്ങിയിരുന്നു. അവര്‍ മടങ്ങിപ്പോകാന്‍ യാത്ര പറയുന്ന അവസരത്തില്‍ തങ്ങളുടെ സ്നേഹിതന്മാര്‍ക്കും മറ്റും ഉള്ള ആദ്ധ്യാത്മിക ആലസ്യത്തെ എങ്ങനെ മാറ്റാമെന്നു...

നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു (106)

ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 108. എല്ലാം ‘സത്തി’ല്‍ നിന്നുമാണുണ്ടാകുന്നതെന്ന്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനുപദേശിച്ചു. നിദ്രയില്‍ നാം സത്തിനോട്‌ ചേര്‍ന്നിരിക്കുകയാണെങ്കില്‍ നാം എന്തുകൊണ്ടതറിയുന്നില്ല? ഉ: എത്രയോ പുഷ്പങ്ങളിലുമുള്ള തേനൊന്നായിരിക്കുന്നു....

ജ്ഞാനിക്ക്‌ എല്ലാം തന്മയം (105)

ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 ചോ: ഉത്തമമായ ജീവിതമാര്‍ഗ്ഗം എന്താണ്‌? ഉ: അത്‌ അവരവരുടെ മനോപരിപാകമനുസരിച്ചിരിക്കും. ജ്ഞാനിക്ക്‌ എല്ലാം തന്മയം. അന്യമില്ല, ലോകമൊന്നു പ്രത്യേകമിരിക്കുന്നുവെന്നും അതില്‍ നാമൊരു ദേഹത്തിരിക്കുന്നുവെന്നും വിചാരിക്കുന്നതു തെറ്റ്‌....
Page 51 of 70
1 49 50 51 52 53 70