തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌? (116)

ശ്രീ രമണമഹര്‍ഷി ജനുവരി, 1, 1936 122. ക്രിസ്തുമസ്സ്‌ ഒഴിവുകാലത്ത്‌ ഭഗവാനെ ദര്‍ശിക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു. ഒരാള്‍: ഏകത്വാനുഭവം എങ്ങനെയുണ്ടാകുന്നു? ഉ: നാം ഏക ഉണര്‍വ്വ്വു തന്നെ ആയിരിക്കുമ്പോള്‍ അതിനെ പ്രാപിക്കുന്നതെങ്ങനെ? പ്രാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്താല്‍,...

ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? (115)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 121. രണ്ട്‌ മുസ്ലീം ഭക്തന്മാര്‍ വന്നു. ഒരാള്‍ ഇപ്രകാരം സംഭാഷണമാരംഭിച്ചു. ചോ: ഈശ്വരനു രൂപം ഉണ്ടോ? ഉ: ഉണ്ടെന്നാരു പറഞ്ഞു? ചോ: ഈശ്വരനു രൂപമില്ലെങ്കില്‍ വിഗ്രഹാരാധന ശരിയാവുമോ? ഉ: ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? നാമെങ്ങനെ...

ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും (114)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 118. വെല്ലുര്‍ വൂര്‍ഹിസ്‌ കോളേജ്‌ തെലുങ്ക്‌ പണ്ഡിതന്‍ ശ്രീ രങ്കാചാരി ഭഗവാനോട്‌ നിഷ്ക്കാമ കര്‍മ്മത്തെപറ്റി ചോദിച്ചു. അദ്ദേഹത്തിനു സമാധാനമൊന്നും പറഞ്ഞില്ല. അല്‍പനേരം കഴിഞ്ഞ്‌ ഭഗവാന്‍ മലയ്ക്ക്‌ സമീപം പോയി. ഈ പണ്ഡിതനും മറ്റു ചിലരും...

ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കരുത്. (113)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 117. ലങ്കയില്‍നിന്നുള്ള ഒരാള്‍ ആത്മസാക്ഷാല്‍ക്കാരത്തിന്റെ ആദ്യ നടപടി എന്താണെന്നു ഭഗവാനോട്‌ ചോദിച്ചു. പുസ്തകം പഠിച്ചു പ്രയോജനം കാണുന്നില്ല. മഹര്‍ഷി സഹായിക്കുമോ? ഉ: അങ്ങനെ പറയൂ. ആത്മാവ്‌ പുസ്തകത്തിലുണ്ടെങ്കില്‍ അതെന്നേ...

നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി (112)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 115. മി. മാരിസ്‌ ഫ്രിഡ്‌മാന്‍: നാമാഗ്രഹിക്കാതെ തന്നെ ചില അത്ഭുത അനുഭവങ്ങള്‍ ഉണ്ടാകുന്നു. അതെവിടെ നിന്നുണ്ടാകുന്നു? ഉ: ഇപ്പോളതാഗ്രഹിച്ചില്ലെങ്കിലും ആഗ്രഹം മുന്‍പുണ്ടായിരുന്നു. നിങ്ങള്‍ക്കത് അറിവില്ലെങ്കിലും ആ ആഗ്രഹം പിന്നീട്‌...

ഭൗതിക ജ്ഞാനവും ആദ്ധ്യാത്മിക ജ്ഞാനവും (111)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 23, 1935 114. കിഴക്കേ ജര്‍മ്മനിയില്‍ നിന്നും ബാരണ്‍ ഫൊന്‍ വെല്‍ഥീം ചോദിച്ചു. ഭൗതിക ജ്ഞാനത്തിനും ആദ്ധ്യാത്മിക ജ്ഞാനത്തിനും പൊരുത്തം വേണം. ഒരാള്‍ അവ രണ്ടിലും തേറണം. ഞാന്‍ പറയുന്നത്‌ ശരിയാണോ എന്തോ? ഉ: അതെ. ചോ: ബുദ്ധിയ്ക്കും മേല്‍ ജ്ഞാനോദയത്തിനു...
Page 50 of 70
1 48 49 50 51 52 70