നിര്‍വ്വികല്പ സമാധി (264)

ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 8,1936. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണ്. വിചാരം ഉണ്ടായശേഷമേ ഭാഷയുടെ ആവശ്യം നേരിടുന്നുള്ളൂ. ‘ഞാന്‍’ എന്നതു ഉണ്ടായശേഷമേ മറ്റു വിചാരങ്ങള്‍ ഉണ്ടാകുന്നുള്ളൂ. വിചാരം കൂടാതിരിക്കുമ്പോള്‍ ഒരാളിനെ മറ്റൊരാളറിയുന്നത് പൊതുഭാഷയായ...

അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും (263)

ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 8,1936. രണ്ടു പാര്‍സി സ്ത്രീകള്‍; ഗുല്‍ബായിയും ശ്രീനിബായിബൈറാംജീയും. രണ്ടുപേരും ചോദ്യം ചോദിച്ചെങ്കിലും കാര്യം ഒന്നു തന്നെ. ആത്മാവ് അഹന്തക്കും അപ്പുറത്ത് തന്നെ. ഇതു തത്വത്തില്‍ മാത്രമറിയാം. പ്രായോഗികമായി...

അവസ്ഥാത്രയങ്ങള്‍ ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെയല്ല (262)

ശ്രീ രമണമഹര്‍ഷി ആഗസ്റ്റ്‌ 29, 1936 ചോ: മനസ്സ് പ്രവര്‍ത്തിക്കാത്ത നിദ്ര മോശമാണെന്നാണ് ഞാന്‍ കരുതുന്നത്. മഹര്‍ഷി: എന്നാല്‍ ആരും നിദ്രയെ കാംക്ഷിക്കുന്നതെന്തിനാണ്? ചോ: ശരീരത്തിന്‍റെ തളര്‍ച്ചയാറ്റാന്‍. മഹര്‍ഷി: നിദ്ര ശരീരത്തിനാണോ? ചോ: അതെ ശരീരക്ലാന്തിയെ തീര്‍ക്കുന്നു അത്....

ശുദ്ധബോധത്തോട് ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം (261)

ശ്രീ രമണമഹര്‍ഷി ആഗസ്റ്റ്‌ 29, 1936 ഒരു മഹാറാണി ദര്‍ശനത്തിനു വന്നിരുന്നു. തനിക്ക് ഭഗവാന്‍റെ ദര്‍ശനഭാഗ്യം ലഭിച്ചതില്‍ ആനന്ദം പ്രകടിപ്പിച്ചു. ഒരു മനുഷ്യനു ലഭിക്കാവുന്ന സര്‍വ്വഭാഗ്യങ്ങളും തനിക്കുണ്ടെങ്കിലും മനസ്സിനു ശാന്തി ഇല്ലാതിരിക്കുന്നതു തന്‍റെ...

ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? (260)

ശ്രീ രമണമഹര്‍ഷി ആഗസ്റ്റ്‌ 23, 1936 ചോദ്യം: ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? രമണമഹര്‍ഷി: ആവശ്യമില്ലാത്ത ചിന്തയാണു ദുഖം. അതിനെ തടുക്കാനുള്ള ബലം മനസ്സിനില്ല. ചോദ്യം: അതിനുള്ള ബലം മനസിന് എങ്ങനെ കിട്ടും? ഉത്തരം: ഈശ്വരാര്‍പ്പണത്താല്‍. ചോദ്യം: സര്‍വ്വത്തിലും...

മനോനാശം എങ്ങനെ സംഭവിക്കും? (259)

ശ്രീ രമണമഹര്‍ഷി ആഗസ്റ്റ്‌ 23, 1936 ചോദ്യം: ലോകം ബഹിര്‍മുഖമായിരിക്കുന്നു. വിമോചനമാര്‍ഗ്ഗം എന്താണ്? രമണമഹര്‍ഷി: ബഹിര്‍മുഖമോ അന്തര്‍മുഖമോ – എല്ലാം നമ്മുടെ കണ്ണുകളെ അനുസരിച്ചിരിക്കും. ദൃഷ്ടിം ജ്ഞാനമയിം കൃത്വാ – പശ്യേത്‌ ബ്രഹ്മമയം ജഗത്. ദൃഷ്‌ടിയെ...
Page 25 of 61
1 23 24 25 26 27 61