മിഥ്യാകാമങ്ങള്‍ ഓടിച്ച വഴിക്കോടുന്ന മനുഷ്യര്‍ക്കു കര്‍മ്മത്തെപ്പറ്റി എന്തറിയാം? (205)

സ്വാമി വിവേകാനന്ദന്‍ ലോകത്തെ ത്യജിക്കുക എന്നത് പഴയ മട്ടില്‍ യഥാശ്രുതാര്‍ത്ഥത്തില്‍ ഗ്രഹിച്ചാല്‍ വന്നുചേരുന്നത്; നാം കര്‍മ്മം ചെയ്യരുത്: മണ്‍കട്ടപോലെ നിശ്ചേഷ്ടമായിരിക്കണം: ഒന്നും ആലോചിക്കരുത്: ചെയ്യരുത്: വിധിപോലെ വരും എന്നുറച്ച് കാലദേശാവസ്ഥകള്‍ ഓടിച്ച വഴിക്ക് ഓടി....

എന്റെയെന്നും എനിക്കെന്നും ഉള്ള ഭാവനയരുത് (204)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനെക്കൊണ്ടുതന്നെ സര്‍വ്വത്തെയും മൂടണം. എന്നാല്‍ അതു മിഥ്യയായ ശുഭദൃഷ്ടികൊണ്ടോ, ദോഷം കാണുമ്പോള്‍ കണ്ണടച്ചിട്ടോ അല്ല, എല്ലാറ്റിലും യഥാര്‍ത്ഥമായ ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുതന്നെ. അങ്ങനെയാണ് ലോകത്തെ ത്യജിക്കേണ്ടത്. ആ ത്യാഗത്തിനുശേഷം എന്തു...

മതങ്ങള്‍ക്ക് പിണയുന്ന തെറ്റ് (203)

സ്വാമി വിവേകാനന്ദന്‍ നാം എങ്ങനെയെല്ലാം തടുത്താലും നമ്മുടെ ജീവിതത്തില്‍ അധികഭാഗവും അവശ്യം ദോഷങ്ങള്‍ നിറഞ്ഞിരിക്കും. ഈ ദോഷക്കൂമ്പാരം നമ്മുടെ അനുഭവത്തില്‍ അനന്തമെന്നപോലെയുമിരിക്കും: ഇതു നാം കണ്ടിട്ടുള്ളതാണല്ലോ. ഇതു പരിഹരിപ്പാന്‍ നാം ആദികാലം മുതല്‍ പ്രയത്‌നിച്ചുപോന്നു....

ഒരേ ആത്മാവ് ഓരോ ജീവനിലും പ്രകാശിച്ച് അനന്തമായിരിക്കുന്നു (202)

സ്വാമി വിവേകാനന്ദന്‍ പുരാതനോപനിഷത്തുകളില്‍ അത്യദ്ഭുതമായ കാവ്യചമല്‍കാരമുണ്ട്. ഋഷിമാര്‍ കവികളായിരുന്നു.” കവിതയില്‍ക്കൂടെയാണ് ജനങ്ങള്‍ക്കു തത്ത്വോദയമുണ്ടാകുന്നത്” എന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ആ ഉപനിഷത്തത്വങ്ങളെ കവിതയില്‍കൂടെ പ്രകാശിപ്പിക്കുന്നതില്‍...

അദ്വൈതം ഭാരതഭൂമിയെ ഭൗതികതയില്‍നിന്നു രക്ഷിച്ച കഥ (201)

സ്വാമി വിവേകാനന്ദന്‍ മറ്റൊരു സംഗതി; പ്രപഞ്ചം പരിമിതമാണെന്ന് എങ്ങനെയറിയാം? തത്ത്വദര്‍ശനം വഴിക്കേ അതറിയാനാവൂ. അപരിമിതം സോപാധികമായതത്രേ പ്രപഞ്ചം: അതുകൊണ്ട് അതു പരിമിതമാണ്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതികളെയെല്ലാം നാം ജയിക്കുന്ന ഒരു കാലം വരും. ആകട്ടെ, അവയെ എങ്ങനെ ജയിക്കാം?...

ദേശകാലനിമിത്തങ്ങളോടുള്ള പിടി വിടുവിക്കാനുള്ള യത്നം (200)

സ്വാമി വിവേകാനന്ദന്‍ ഒരു സംഗതി ആദ്യമായി കാണാം: ബ്രഹ്മത്തിനു കാരണമെന്ത് എന്നുള്ള ചോദ്യം ഉക്തിവൈരുദ്ധ്യമാണ്. രണ്ടാമതായി, അദ്വൈതമതപ്രകാരം ഈശ്വരന്‍ അദ്വയനാകകൊണ്ട് നമുക്ക് ഈശ്വരനെ നമ്മില്‍നിന്ന് അന്യമായി ജ്ഞാനവിഷയമാക്കുക വയ്യെന്നും, അറിഞ്ഞോ അറിയാതെയോ നാം ഈശ്വരനിലാണ്...
Page 44 of 78
1 42 43 44 45 46 78