ദ്വൈതഭാവം വാസ്തവത്തിലില്ല (217)

സ്വാമി വിവേകാനന്ദന്‍ ഈ ലോകത്തില്‍ ഏതു സുഖത്തിന്റേയും പിന്നില്‍ അതിന്റെ നിഴലായ ദുഃഖമുണ്ട്. ജീവിതത്തിന്റെ നിഴലാണ് മരണം. അവ എപ്പോഴും ഒന്നിച്ചുപോകും. ജീവിതവും മരണവും, സുഖവും ദുഃഖവും, നന്‍മയും തിന്‍മയും – ഇവ പരസ്പരവിരുദ്ധങ്ങളായ ഭിന്നഭാവങ്ങളല്ല: ഒരേ മൂലവസ്തുവിന്റെ...

പ്രത്യഗാത്മാവ് – ‘അകത്തേക്കു പോയിരിക്കുന്നവന്‍’ (216)

സ്വാമി വിവേകാനന്ദന്‍ “സ്വയംഭൂവായ പരമേശ്വരന്‍ ഇന്ദ്രിയങ്ങളെ ബഹിര്‍മ്മുഖങ്ങളാക്കി സൃഷ്ടിച്ചു. തന്നിമിത്തം പുറമേയ്ക്കാണ് മനുഷ്യന്‍ നോക്കുന്നത്. ഉള്ളിലേയ്ക്കല്ല. എന്നാല്‍ ഒരു ധീരന്‍ അമൃതത്വമിച്ഛിച്ചു നോട്ടം പിന്‍തിരിച്ച് പ്രത്യഗാത്മാവിനെ ദര്‍ശിച്ചു.” ഞാന്‍...

ആത്മസാക്ഷാല്‍ക്കാരത്തില്‍ വര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥജീവിതം (215)

സ്വാമി വിവേകാനന്ദന്‍ ഇന്ദ്രിയഭോഗങ്ങള്‍ ചിലപ്പോള്‍ അപായകരമായും ആകര്‍ഷകമായും രൂപം മാറിവരും. “ജീവിതത്തിലെ ക്ലേശങ്ങളെല്ലാം നശിച്ചു പോകുന്ന ഒരു കാലം വരും. അന്നു സുഖവും സന്തോഷവും മാത്രം ശേഷിക്കും, ലോകം സ്വര്‍ഗ്ഗമായിത്തീരും” എന്നിങ്ങനെ ഒരാശയം ഏതു മതത്തിലും എത്രയോ...

പ്രയോജനവാദിയും മതപരനും (214)

സ്വാമി വിവേകാനന്ദന്‍ സ്വാനുഭവപ്പെടുത്തുക – ഇതത്രേ ഉപനിഷത്തുകളില്‍ നീളെ കാണുന്ന മൂലാശയം. അതിനെപ്പറ്റി പല ചോദ്യങ്ങള്‍ അന്നന്നുണ്ടാവാം. പ്രത്യേകിച്ചും ആധുനികമനുഷ്യന്‍ അതുകൊണ്ടുള്ള പ്രയോജനത്തെപ്പറ്റി ചോദ്യം ചെയ്യും. മറ്റു പല ചോദ്യങ്ങളുമുണ്ടാകും. ആ ചോദ്യങ്ങളെല്ലാം...

എഴുന്നേല്‍ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക (213)

സ്വാമി വിവേകാനന്ദന്‍ “സര്‍വ്വവേദങ്ങളും ഏതിനെ ഘോഷിക്കുന്നുവോ, സര്‍വ്വതപസ്സുകളും ഏതിനെ പ്രഖ്യാപനം ചെയ്യുന്നുവോ, ഏതിനെ പ്രാപിപ്പാന്‍ ജനങ്ങള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുവോ, അതിനെ ഒറ്റവാക്കില്‍ പറയാം ഓം എന്ന്”. വേദങ്ങളെല്ലാം ഓംകാരത്തെ വളരെ...

യഥാര്‍ത്ഥസുഖം എന്തെന്നറിയാനാണ് തത്ത്വജ്ഞാനം (212)

സ്വാമി വിവേകാനന്ദന്‍ നിങ്ങള്‍ ഒരു രാജ്യം കണ്ടിട്ടുണ്ടെന്നിരിക്കട്ടെ. ഒരാള്‍ നിര്‍ബ്ബന്ധിച്ച് അതു കണ്ടിട്ടില്ലെന്നു നിങ്ങളെക്കൊണ്ടു പറയിച്ചാലും അതു കണ്ടിട്ടുണ്ടെന്ന ബോധം നിങ്ങളുടെ ഉള്ളില്‍നിന്നു പോവില്ല. അതുപോലെ നാം ഇപ്പോള്‍ ഈ ബാഹ്യലോകത്തെ കാണുന്നതിനേക്കാള്‍ വളരെയേറെ...
Page 42 of 78
1 40 41 42 43 44 78