നിങ്ങളുടെ സത്ത ആനന്ദമാണ് (408)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 1, 1939 വെല്ലോരില്‍ നിന്നും അദ്ധ്യാപകയോഗത്തിനു വന്നിരുന്ന ചിലര്‍ ഭഗവദ്ദര്‍ശനത്തിനു വന്നു. ഒരാള്‍, ‘വലിയൊരു കാട്ടിലകപ്പെട്ടേ,നയ്യോ വഴിയും കാണാതെ ഉഴലുന്നേന്‍’ എന്നു പറഞ്ഞു. രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ....

നാം നമ്മുടെ കഴിവുകളെ സത്യത്തിലേക്കു തിരിച്ചുവിടണം (194)

സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യം വഴിക്കാണല്ലോ ശാസ്ത്രങ്ങള്‍ വളര്‍ന്നുവന്നത്. അവയില്‍ രണ്ടു പക്ഷമുണ്ട്. ഒന്നു നാസ്തികവും മതദൂഷകവും, മറ്റേത് ആസ്തികവും മതപോഷകവും. ഇത് ഏതു സമുദായത്തിലും കാണാമെന്നുള്ളത് ഒരു വിശേഷംതന്നെ. ഒരു സമുദായത്തില്‍ വല്ലൊരു ദോഷവുമുണ്ടെന്നിരിക്കട്ടെ....

ദ്രഷ്ടാവും ദൃശ്യവും ഒന്നിച്ചുതോന്നി ഒന്നിച്ചുമറയുന്നു (407)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22,1939 ഒരാന്ധ്രാസന്ദര്‍ശകന്‍: ഞാന്‍ ചെയ്തുവരുന്ന ജപത്തെപ്പറ്റി ഭഗവാന്‍ എന്തുപറയുന്നു? രമണമഹര്‍ഷി: ‘നമ’ എന്ന ജപം വണക്കത്തെ കുറിക്കുന്നു. അതായത് മനസ്സ് ആത്മാവിനുള്ളില്‍ ഒടുങ്ങിയിരിക്കുന്ന അവസ്ഥയെ കുറിക്കുന്നു. ജപത്തിന്‍റെ തീര്‍ന്ന...

ധൈര്യത്തില്‍ മുന്തിനില്‍ക്കുന്ന മതം വേദാന്തമത്രേ (193)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനെപ്പറ്റി പുരാതനകാലത്തുണ്ടായിരുന്ന ഭാവനകള്‍ എന്തായിപ്പോയെന്നു നോക്കാം. ജഗത്തിന്റെ നിയന്താവും നിരീഹനും സര്‍വ്വശക്തനുമായി നിരന്തരം നമ്മെ സ്നേഹിക്കുന്നവനായ പുരുഷവിശേഷം എന്ന ആശയം കേവലം തൃപ്തികരമല്ലെന്ന് എളുപ്പത്തില്‍ കാണാം. ഈശ്വരന്റെ കൃപയെവിടെ?...

നമ്മെയും ലോകത്തെയും വിട്ടുള്ള ഒരീശ്വരന്‍ എങ്ങുമില്ല (406)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 18, 1939 ഹിന്ദുവേദാന്തം പഠിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന, വളരെ ശാലീനനായ ഒരിംഗ്ലീഷ് വിദ്യാര്‍ത്ഥി. ചോദ്യം: ഭഗവദ്ഗീതയില്‍ ഒരിടത്ത് പറയുന്നു ഞാന്‍ ബ്രഹ്മത്തിനും ആധാരമാണ്. ഇനിയൊരിടത്ത് പറയുന്നു ഞാന്‍ എല്ലാ...

ഈശ്വരന്‍ വേദാന്തദര്‍ശനത്തിന്റെ ആരംഭം മാത്രം (192)

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ആവര്‍ത്തിച്ചുപറയാം. വേദാന്തമതം സുഖവാദിയല്ല. ദുഃഖവാദിയുമല്ല. ലോകം സുഖമയമെന്നോ ദുഃഖമയമെന്നോ അതു പറയുന്നില്ല. ലോകം ആ രണ്ടിന്റേയും കലര്‍പ്പായിത്തന്നെ ഇരിക്കും. നന്‍മയ്ക്കുള്ളതിനേക്കാള്‍ ഒട്ടും കുറയാത്ത വില തിന്‍മയ്ക്കുണ്ട്....
Page 56 of 218
1 54 55 56 57 58 218