അഖണ്ഡമായ ‘ഞാന്‍’ (182)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 30, 1936 218. ഭഗവാന്‍ ശിവപുരാണം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ശിവന്‍ നിഷ്കളവും സകളവുമാവും. സര്‍വ്വത്തിനും അതീതമായ നിര്‍ഗ്ഗുണ സ്വരൂപത്തെ നിഷ്കളമെന്നും സര്‍വ്വത്തിനും അന്തര്യാമിയായിരിക്കുന്ന തത്വത്തെ സഗുണമെന്നും...

കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ? (181)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 29, 1936 217. എന്‍ജിനീയര്‍ എ. ബോസ്‌ (ബോംബെ) ഭഗവാന്‍ ഞങ്ങളുടെ മേല്‍ കരുണാകടാക്ഷം പൊഴിക്കുന്നുണ്ടോ? ഉ: കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ വെള്ളത്തിനു ദാഹിക്കുകയാണോ? നിങ്ങള്‍ പറയുന്നത്‌, വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തിന്‌ അഥവാ ആ ജലത്തിനും ദാഹം...

സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം (180)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 22, 1936 215. ഭഗവാന്‍: ജി. യു. പോപ്പിന്റെ ‘തിരുവാചകം’ പരിഭാഷ (ഇംഗ്ലീഷ്‌) നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ തിരുവണ്ഡ വിഭാഗത്തിലുള്ള “അര്‍പ്പുതമാനവമുതത്താരൈകള്‍ എര്‍പ്പുത്തുളൈതൊറുമേറ്റി” എന്ന മൂലവരി വായിച്ചിട്ട്‌ “മാണിക്ക...

തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല (179)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 20, 1936 213. ബി. സി. ദാസ്‌: എത്രയോ പരിശ്രമിച്ചിട്ടും മനസ്സിനെ അന്തര്‍മുഖമാക്കാനൊക്കുന്നില്ലല്ലോ? ഉ: അത്‌ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ക്രമേണ സംഭവിക്കേണ്ടതാണ്‌. അന്യന്റെ പറമ്പില്‍ ഒളിച്ചുചെന്നു മേഞ്ഞു ശീലിച്ച പശു സ്വന്തം തൊഴുത്തില്‍ പുല്ലു...

നാമാണ് നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം (178)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 19, 1936 ചോ: ജഡദൃഷ്ടി ഉദ്ധരിക്കപ്പെടുമോ? അങ്ങനെതന്നെയിരിക്കുമോ? ഉ: ജഡദൃഷ്ടിയില്‍കൂടി നോക്കുന്നതാര്‌? നോക്കുന്ന ഞാനാര്‌? മനസ്സുകൊണ്ട്‌ ഇന്ദ്രിയങ്ങള്‍ മുഖേന ഞാന്‍ തന്നെയാണ്‌ നോക്കുന്നത്‌. ഈ ഞാന്‍ ആരെന്നറിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങളുദിക്കുകയില്ല....

കര്‍ത്താവും ഭോക്താവും ഈശ്വരനാണ് (177)

ജൂണ്‍ 19, 1936 ബി. സി. ദാസ്‌: വിധി, മതി വാദത്തിന്റെ സത്യമെന്താണ്‌? ഉ: ആരുടെ വിധിമതികളെന്നു ചോദിച്ചാല്‍ നമ്മുടേതെന്നേ പറയുകയുള്ളൂ. വാസ്തവത്തില്‍ നാം വിധിമതികളറ്റവരാണ്‌. തന്റെ നിജനിലയില്‍ നില്‍ക്കുന്നവന്‍ വിധിമതികളെ കടന്നവനാണ്‌. വിധിയെ മതിയാല്‍ ജയിക്കണം എന്നു...
Page 39 of 70
1 37 38 39 40 41 70