മതം ഗ്രന്ഥങ്ങളിലല്ല, ദേവാലയങ്ങളിലല്ല, അത് സാക്ഷാല്‍ അനുഭവമാണ് (211)

സ്വാമി വിവേകാനന്ദന്‍ രസതന്ത്രജ്ഞന്‍ ചില ദ്രവ്യങ്ങളെ കൂട്ടിക്കലര്‍ത്തി ചില കാര്യങ്ങള്‍ ഉണ്ടാക്കുന്നു. അതു നാം കണ്ടറിയുന്ന വാസ്തവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് പിന്നെ രസതന്ത്രവിഷയകമായ വാദങ്ങളുണ്ടാകുന്നത്. പ്രകൃതിശാസ്ത്രജ്ഞരും മറ്റേതു ശാസ്ത്രജ്ഞരും അതേവിധം ചെയ്യുന്നു....

ശ്രേയസ്സിനെ വരിക്കുന്നവര്‍ സിദ്ധനാകും (210)

സ്വാമി വിവേകാനന്ദന്‍ ഒന്നു പുരാതനമെങ്കില്‍ പരിശുദ്ധം എന്നൊരവസ്ഥ ഏതു മതത്തിലും കാണാം. ഉദാഹരണം പറയാം ഇന്ത്യയില്‍ ഞങ്ങളുടെ പൂര്‍വ്വികന്‍മാര്‍ ആദ്യം ഭൂര്‍ജ്ജപത്രത്തിലാണ് എഴുതിയിരുന്നത്. പിന്നീടവര്‍ക്കു കടലാസ്സുണ്ടാക്കുവാനും വശമായി. എങ്കിലും ഭൂര്‍ജ്ജപത്രം ഇപ്പോഴും തുലോം...

പ്രപഞ്ചത്തിലെ ഏറിയ ഭാഗവും ജഡദ്രവ്യമല്ല (209)

സ്വാമി വിവേകാനന്ദന്‍ കഠോപനിഷത്തിന്റെ ഭാഷ അലങ്കാരപ്രധാനമാണ്. പണ്ട് ഒരു ധനികന്‍ ഒരു യാഗം നടത്തി. അതില്‍ തനിക്കുള്ള സര്‍വ്വസ്വവും അയാള്‍ ദാനം ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വളരെ സത്യവാനായിരുന്നില്ല. യാഗം ചെയ്ത് പേരും പെരുമയും സിദ്ധിക്കണമെന്ന്...

ജഗത്തിനു നാം കാണുന്ന മാനുഷികസമാധാനമത്രേ നമ്മുടെ ഈശ്വരന്‍ (208)

സ്വാമി വിവേകാനന്ദന്‍ ഇന്നു കഠോപനിഷത്തില്‍നിന്ന് ഒരു ഭാഗം വായിച്ചുതരാം. അത് ഉപനിഷത്തുകളില്‍വെച്ച് അത്യന്തം ലളിതവും ഏറ്റവും കാവ്യഭംഗി കൂടിയതുമാണ്. അത് ‘മൃത്യുരഹസ്യം’ എന്ന പേരില്‍ എഡ്‌വിന്‍ ആര്‍നോള്‍ഡ് തര്‍ജ്ജമ ചെയ്തിട്ടുള്ളത് നിങ്ങളില്‍ ചിലര്‍...

സത്യവസ്തുവില്‍ മൃത്യുവില്ല, ദുഃഖമില്ല (207)

സ്വാമി വിവേകാനന്ദന്‍ വിചാരമാണ് നമ്മിലുള്ള പ്രേരകശക്തി. ഉച്ചതമവിചാരങ്ങളെക്കൊണ്ട് മനസ്സ് നിറയ്ക്കുക. നാള്‍തോറും അവയെ കേള്‍ക്കുക, മാസംതോറും അവയെപ്പറ്റി ആലോചിക്കുക. വീഴ്ചകളെ കണക്കാക്കേണ്ട, അവ സ്വാഭാവികം. അവയാണ് ജീവിതത്തിലെ സൗന്ദര്യം. വീഴ്ചയില്ലാഞ്ഞാല്‍ ജീവിതമെന്താകും?...

ഏറ്റവും ഉച്ചമായ ലക്ഷ്യംതന്നെ നമുക്കു നിശ്ചയമായും വേണം (206)

സ്വാമി വിവേകാനന്ദന്‍ നാം മഹാനദിയുടെ വക്കത്തിരുന്നു ദാഹിച്ചു മരിക്കുകയാണ്. അന്നകൂടങ്ങള്‍ക്കരികിലിരുന്ന് വിശന്നു വലയുകയാണ്. ഇതാ ആനന്ദമയമായ ജഗത്ത്, അത് നാം കാണുന്നില്ലല്ലോ. നാം ഏതു സമയത്തും അതിലിരിക്കുന്നു. എപ്പോഴും നാം അതിനെ തെറ്റിദ്ധരിക്കുന്നു. ഇതു നമുക്കു...
Page 43 of 78
1 41 42 43 44 45 78