ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല (384)

ശ്രീ രമണമഹര്‍ഷി നവംബര്‍ 25,1938 ഒരാന്ധ്രസന്ദര്‍ശകനോട് രമണമഹര്‍ഷി: സന്യാസം അതിനു യോഗ്യതയുള്ളവനേ ആകാവൂ. ന്യസിക്കേണ്ടതു സ്ഥൂലപദാര്‍ഥങ്ങളെയല്ലാ, അതുകളിലുള്ള ആശയെയാണ്. ഒരുവന് കുടുംബത്തില്‍ തന്നെ സന്യാസിയായിരിക്കാം. നവംബര്‍ 27, 1938 ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ...

ആധുനികവിജ്ഞാനലോകത്തെ തൃപ്തിപ്പെടുത്താന്‍ വേദാന്തം പര്യാപ്തമാണ് (170)

സ്വാമി വിവേകാനന്ദന്‍ നാമെല്ലാം നമ്മേക്കാള്‍ ഉയര്‍ന്നവയുമായി ഒന്നിക്കാന്‍ കൊതിക്കുന്നു. ആര്‍ക്കും തന്നെക്കാള്‍ താണവരുമായി ഒന്നിക്കേണ്ട. പൂര്‍വ്വികന്‍മാരെ സമുദായം ആദരിച്ചിരുന്നെങ്കില്‍ – അവര്‍ മൃഗങ്ങളെപ്പോലെ ക്രൂരന്‍മാരോ കൊള്ളക്കാരോ അക്രമിപ്രഭുക്കന്‍മാരോ ആരായാലും...

ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’ (383)

ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1938 അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു കുഞ്ഞ് ഭഗവാനെ ‘ദേവാ’ എന്നു വിളിച്ച് ഒരു സാധനം കൊടുത്തു. രമണമഹര്‍ഷി: നോക്കൂ! ഒരു കുഞ്ഞ് ദേവന് കൊടുക്കുന്നത്. അത് ത്യാഗമാണ്. ദേവന് കുഞ്ഞുങ്ങളിലും സ്വാധീനമുണ്ട്. എല്ലാ ദാനവും...

നാം പഠിക്കേണ്ട അതിവിശിഷ്ടമായ പാഠം (169)

സ്വാമി വിവേകാനന്ദന്‍ വിശേഷത്തെ സാമാന്യംകൊണ്ടു വ്യക്തമാക്കണമെന്നതാണ് യുക്തിവിചാരത്തിന്റെ ഒന്നാമത്തെ തത്ത്വം. ആ സാമാന്യത്തെ അതിലും വ്യാപകമായ സാമാന്യത്താല്‍ വ്യക്തമാക്കണം: ഇങ്ങനെ അവസാനം നാം ഒരു സര്‍വ്വസാമാന്യത്തിലെത്തുന്നു. ഉദാഹരണമായി നിയമമെന്ന ആശയമെടുക്കാം. വല്ലതുമൊന്നു...

യുക്തിവിചാരവും മതവും (168)

സ്വാമി വിവേകാനന്ദന്‍ നാരദന്‍ എന്നൊരു മഹര്‍ഷി, സനത്കുമാരന്‍ എന്ന മറ്റൊരു മഹര്‍ഷിയുടെ അടുക്കല്‍ സത്യാന്വേഷിയായി ചെന്നു. താന്‍ അതുവരെ എന്തു പഠിച്ചിട്ടുണ്ടെന്ന് സനത്കുമാരന്‍ ചോദിച്ചു. വേദങ്ങളും ജ്യോതിഷവും മറ്റനേകം വിദ്യകളും താന്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍...

ജ്ഞാനത്തില്‍ അജ്ഞാനം (382)

ശ്രീ രമണമഹര്‍ഷി രമണമഹര്‍ഷി: ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍ തോന്നുന്ന വെട്ടമാണ്. (ജ്ഞാനത്തില്‍ അജ്ഞാനം) ഒരു...
Page 64 of 218
1 62 63 64 65 66 218