ചിന്മാത്രപുരുഷന്‍ എന്ന തത്ത്വം (104)

സ്വാമി വിവേകാനന്ദന്‍ 19. വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി ഗുണപര്‍വ്വാണി. വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി വിശേഷങ്ങള്‍ (കാര്യ മാത്രങ്ങളായ അഞ്ചു ഭൂതങ്ങളും പതിനൊന്നിന്ദ്രിയങ്ങളും) അവിശേഷങ്ങള്‍ (കാര്യമാത്രങ്ങളുടെ പ്രകൃതികളായ – കാരണങ്ങളായ – അഹംകാരവും, അഞ്ചു...

തമിഴ് ശാസ്ത്രങ്ങളില്‍ മുപ്പാഴ് ( മൂന്നു ശൂന്യങ്ങള്‍ ) (319)

ശ്രീ രമണമഹര്‍ഷി ജനുവരി 18, 1937 അഖിലലോകശാന്തി സംഘത്തില്‍പ്പെട്ട റൂര്‍ണാ ജെന്നിംഗ്സ് എന്ന അമേരിക്കക്കാരി ലോകശാന്തി കൈവരുത്തുന്നതെങ്ങനെയെന്നു ചോദിക്കുകയുണ്ടായി. രമണമഹര്‍ഷി: സാക്ഷാല്‍ സ്വരൂപമേ ശാന്തിയാണെന്ന് അനുഭവം കൊണ്ടറിയുമെങ്കില്‍ അതിന് പരിശ്രമമെന്തിന്? എങ്ങുമുള്ള...

ബാഹ്യവിഷയങ്ങളോട് താദാത്മ്യം വരുന്നതു കൊണ്ടാണ് ദുഃഖിയാവുന്നത് (103)

സ്വാമി വിവേകാനന്ദന്‍ 16. ഹേയം ദുഃഖമനാഗതം. അനാഗതം ദുഃഖം വരാനിരിക്കുന്ന ദുഃഖമാണ്, ഹേയം ത്യാജ്യം (നശിപ്പിക്കത്തക്കത്). വന്നുകഴിയാത്ത ദുഃഖങ്ങളെയാണു നിവാരണം ചെയ്യേണ്ടത്. ഏതാനും കര്‍മ്മങ്ങള്‍ നാം അനുഭവിച്ചുകഴിഞ്ഞു. ചിലതിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി ഭാവിയില്‍...

ജീവന്മാര്‍ നിജപ്രകൃതിയില്‍ ഉപാധി രഹിതനാണ് (318)

ശ്രീ രമണമഹര്‍ഷി ജനുവരി 17, 1937 ഒരു യൂറോപ്യന്‍ സന്ദര്‍ശകന്‍: ലോകവ്യവഹാരങ്ങളില്‍ വ്യഷ്ടിജീവന്മാര്‍ കുടുങ്ങിപ്പോകുന്നല്ലോ. അവര്‍ അവരുടെ ആത്മീയ ലോകത്തായിരുന്നുവെങ്കില്‍ ദുഃഖമില്ല. അവര്‍ക്കു മോചനവും ലഭിക്കുമായിരുന്നു. രമണമഹര്‍ഷി: ലോകം ആത്മമയം തന്നെയാണ്. നിങ്ങള്‍ നിങ്ങളെ...

ഇഹത്തെ ത്യജിക്കുന്നതുകൊണ്ടേ പരം ലഭിക്കൂ (102)

സ്വാമി വിവേകാനന്ദന്‍ 13. സതി മൂലേ തദ്വിപാകോ ജാത്യായുര്‍ഭോഗാഃ. മൂലേ സതി കാരണമായ ക്ലേശം ഉണ്ടായിരിക്കെ, തദ്‌വിപാകഃ അതാതു കര്‍മ്മങ്ങളുടെ ഫലപ്രാപ്തി, (ഭവതി ഏവ ഉണ്ടാകുകതന്നെ ചെയ്യുന്നു.) (സ ച അത്) ജാത്യായുര്‍ഭോഗാഃ ജാതി (ജന്മ; ദേവമനുഷ്യാദി), ആയുസ്സ്, ഭോഗം...

വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല (317)

ശ്രീ രമണമഹര്‍ഷി ജനുവരി 13 1937 രമണ മഹര്‍ഷി: മനസ് ചുമ്മാതിരിക്കുന്നില്ല എന്നാണു എല്ലാവര്‍ക്കും പരാതി. വിചാരങ്ങളുടെ കൂമ്പാരമാണ് മനസ്സ്. ആത്മാവിനോട് ചേര്‍ന്ന് നിന്നാലേ മനസ്സു ശാന്തമാകൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജപം നല്ലതാണ്. തെരുവില്‍ നടന്നുപോകുന്ന ആന ഏതു വാക്കിനും...
Page 86 of 218
1 84 85 86 87 88 218