ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍ (331)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 20, 1937 മദ്രാസ് ഗവണ്‍മെന്റിലെ ഫൈനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഡാഡ്‌വെല്‍ എന്ന യൂറോപ്യനും ഭാര്യയും 1 മണിക്ക് ആശ്രമത്തില്‍ വന്നു. മദാമ്മ ചോദിച്ചു: ആത്മീയ കേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലാണുള്ളതെന്നു പാശ്ചാത്യന്മാര്‍ പറയുന്നു. മഹര്‍ഷി:...

‘ഞാന്‍’ ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു (330)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1937 രാവിലെ 7.30നു രമണമഹര്‍ഷി കുന്നിന്മേല്‍ കയറുകയായിരുന്നു. കുന്നിന്‍റെ മുകളിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പാദാനന്ദന്‍ എന്ന ഭക്തന്‍ ഭഗവാനെ സാഷ്ടാംഗം നമസക്കരിച്ചിട്ട് എഴുന്നേറ്റുനിന്ന് ‘ഇന്നെനിക്കു പുണ്യദര്‍ശനം കിട്ടി’...

നാനാത്വമാണ് സത്യത്തെ മറയ്ക്കുന്നത് (329)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 8. 1979 ചോദ്യം: തുരിയമെന്നതെന്താണ്? രമണ മഹര്‍ഷി: ജാഗ്രത്‌സ്വപ്നസുഷുപ്തികള്‍ക്ക് അധിഷ്ഠാനമായും ആ മൂന്നവസ്ഥകള്‍ക്കും വിലക്ഷണമായും ഉള്ള ഒരവസ്ഥ. എപ്പോഴുമുള്ള മറ്റു മൂന്നവസ്ഥകളും മാറിമാറിത്തോന്നും. ഇതു ആത്മസ്വരൂപമാണ്. ദേഹാത്മബുദ്ധി ഒഴിയുമ്പോള്‍...

വിചാരങ്ങള്‍ ദ്രഷ്ടാവും ദൃശ്യങ്ങളുമായി ഉളവാകുന്നു (328)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 ഡോക്ടര്‍ സുബ്രഹ്മണ്യം (Retired Health Officer, Salem) ഒരു വേദാന്തഭാഗം വായിച്ചു. ഈ ലോകം ക്ഷണഭംഗുരമാണ്. അതിനാല്‍ ലൗകികസുഖങ്ങളെ ഉപേക്ഷിച്ചിട്ട് ഇന്ദ്രിയവൃത്തികളെ നിയന്ത്രിച്ച് ആത്മനിഷ്ഠയില്‍ നിരതനായിരിക്കണം. രമണമഹര്‍ഷി: സ്ഥിരമായ...

മനസ്സ് വിചാരങ്ങളുടെ സംഘാതമാണ് (327)

ശ്രീ രമണമഹര്‍ഷി മതിയും വിധിയും ദേഹമുള്ളിടത്തോളം മാത്രമേ നിലക്കുന്നുള്ളൂ. എന്നാല്‍ ജ്ഞാനം ഈ രണ്ടിനെയും അതിജീവിക്കുന്നു. കാരണം ആത്മാവ്‌ അജ്ഞാനവിജ്ഞാനങ്ങള്‍ക്കും അതീതമാണ്. മനസ്സ് വിചാരങ്ങളുടെ സംഘാതമാണ്. വിചാരിക്കാന്‍ ആളുള്ളതുകൊണ്ടാണ് വിചാരങ്ങള്‍ ഉളവാകുന്നത്....

മനസിനെ പരിശോധിക്കുന്നതെങ്ങനെയാണ്?(326)

ശ്രീ രമണമഹര്‍ഷി ഒരു ചത്ത കുഞ്ഞിനെ ഒരു സാധു പുനരുജ്ജീവിപ്പിച്ചു എന്നുപറഞ്ഞാല്‍ത്തന്നെയും അതൊരൊറ്റപ്പെട്ട സംഭവമായിരിക്കും. സാധുക്കള്‍ ചത്ത എല്ലാത്തിനെയും ജീവിപ്പിക്കണമെങ്കില്‍ ലോകമുണ്ടായിരിക്കുകയില്ല. മരണവുമില്ല, ശ്മശാനങ്ങളുമില്ല. ചോദ്യം: ഗീതയില്‍ പറയുന്നതുപോലെ ആത്മാവു...
Page 14 of 70
1 12 13 14 15 16 70