ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ? (200)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം തിരുവണ്ണാമലയില്‍ ‘ശേഷാദ്രിസ്വാമി ‘ എന്ന ഒരു സന്യാസിസത്തമന്‍ ഉണ്ടായിരുന്നു. ഇദ്ദേഹം മന്ത്രങ്ങളിലും മന്ത്രങ്ങളുടെ അധിഷ്ഠാനദേവതകളിലും ഒരു തികഞ്ഞ വിശ്വാസിയായിരുന്നു. ശ്രീ മഹര്‍ഷികളുടെ സിദ്ധാന്തം ‘സ്വയം സംസ്കരിക്കുക ‘...

മരണരഹിതമായ ആത്മരൂപം (199)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം തമിഴ്‌‍സാഹിത്യത്തിലെ ഒരു വിശ്രുതഗ്രന്ഥമായ ‘ഭാരതശക്തി ‘ യുടെ കര്‍ത്താവും, വിശ്രുത സാഹിത്യകാരനുമായ ‘ശുദ്ധാനന്ദഭാരതി ‘ അവര്‍കള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. ‘ഭാരതി ‘...

ഗൃഹജീവിതവും താപസ ജീവിതവും തമ്മില്‍ അന്തരമില്ല (198)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം നടേശമുതലിയാര്‍ എന്ന ഒരു എലിമെന്ററി സ്കൂള്‍ അദ്ധ്യാപകന്‍ 1917 ല്‍ ശ്രീ മഹര്‍ഷി കളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. സ്പര്‍ശനത്താല്‍ , ‘നരേന്ദ്ര’ നെ വിശ്രുതനായ ‘വിവേകാനന്ദ ‘ നാക്കിത്തീര്‍ത്ത ശ്രീ...

നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക ! (197)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം F.H. ഹംഫ്രേ എന്നാ യൂറോപ്യന്‍ ‍, അസിസ്റ്റന്റ്‌ പോലീസ് സുപ്രണ്ടിന്റെ ഉദ്യോഗം വഹിക്കുവാന്‍ 1911 ല്‍ ഇന്ത്യയില്‍ എത്തി. ഇതിന്റെ പരിശീലനത്തിനായി വെല്ലൂര്‍ ടൌണില്‍ വന്നു ചേര്‍ന്നു. ഇദ്ദേഹത്തിന്റെ മത ജിജ്ഞാസ, താമസംവിനാ ഇദ്ദേഹത്തെ ശ്രീ...

സഹജീവികളോടുള്ള സഹാനുഭൂതി (196)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ശ്രീ മഹര്‍ഷികള്‍ ആശ്രമത്തില്‍ നായ്ക്കളെ വാത്സല്യപൂര്‍വ്വം വളര്‍ത്തിയിരുന്നു. ഇവയെല്ലാം ആശ്രമത്തില്‍ താനേ വന്നുചേരുന്നവയുമാണ് . ഒരിക്കല്‍ വിരൂപാക്ഷഗുഹയില്‍ വെച്ച് പളനിസ്വാമി ഒരു ചെറിയ നായയെ കഠിനമായി ശകാരിച്ചു. ആ ജീവി ഉടനെ...

ആത്മസാക്ഷാത്കാരത്തിനുള്ള പാകത (195)

തിരുവണ്ണാമലയിലെ ഒരു അദ്ധ്യാപകന്‍, ശ്രീ മഹര്‍ഷികള്‍ തന്റെ ആദ്ധ്യാത്മികവളര്‍ച്ചക്കുവേണ്ട വരദാനങ്ങള്‍ നല്‍കാത്തതിനാല്‍ പരിഭവിക്കുകയും , “ഞാന്‍ ശ്രീ മഹര്‍ഷികളെ പ്പോലെ ആദ്ധ്യാത്മിക പദവി പ്രാപിച്ചല്ലാതെ മഹര്‍ഷികളെ കാണ്മാന്‍ പോകയില്ലെ ” ന്നു ഉറയ്ക്കുകയും ചെയ്തു. ശ്രീ...
Page 36 of 70
1 34 35 36 37 38 70