മതസ്പര്‍ദ്ധയും രഞ്ജിപ്പും (265)

സ്വാമി വിവേകാനന്ദന്‍ ഇന്ദ്രിയങ്ങള്‍ എവിടെ ചെന്നെത്തുന്നുവോ അവിടെയും, മനസ്സ് എന്തു സങ്കല്പിക്കുന്നുവോ അതിലും, രണ്ടു ശക്തികളുടെ ആഘാതപ്രത്യാഘാതങ്ങള്‍ കാണാം. അവ അന്യോന്യം നിരോധിച്ചുകൊണ്ട് നമുക്കു ചുറ്റും കാണുന്ന മിശ്രപ്രപഞ്ചത്തിന്റെയും ചിത്തവൃത്തികളുടെയും ചാഞ്ചാട്ടത്തിനു...

നിഷ്കാമന്‍ ഭയരഹിതന്‍ (264)

സ്വാമി വിവേകാനന്ദന്‍ നിങ്ങളുടെ പ്രകൃതി ദുഷ്ടമാണ്, നിങ്ങള്‍ പിഴച്ചു കാല്‍വെച്ചിട്ടുണ്ട്, അതുകൊണ്ടു ദുഃഖചിഹ്‌നങ്ങള്‍ ധരിച്ചു ജീവിതകാലം മുഴുവന്‍ വ്യസനിച്ചിരിക്കുകയാണ് നിങ്ങള്‍ വേണ്ടത് എന്നു ഞാന്‍ ഉപദേശിച്ചാല്‍, അതു നിങ്ങള്‍ക്ക് സഹായമാവില്ല, മറിച്ച്, അതു നിങ്ങളെ അധികം...

നന്മയും നിര്‍മ്മലതയുമാണ്‌ നമ്മുടെ പ്രകൃതി (263)

സ്വാമി വിവേകാനന്ദന്‍ ഇനി ദ്വൈതസംബന്ധികളല്ലാതുള്ള വിഷയങ്ങളിലേക്കു പ്രവേശിക്കാം. ഇനിയും ഏറെ നേരം ദ്വൈതികളോടു ചേര്‍ന്നിരിക്ക വയ്യ. ധര്‍മ്മാചരണം, സ്വാര്‍ത്ഥരാഹിത്യം എന്നിവയുടെ പരമോച്ഛഭാവം പരതത്ത്വജ്ഞാനത്തോടാണ് ഇണങ്ങി കൈകോര്‍ത്തുപോകുന്നത്, ധാര്‍മികത്വവും സദാചാരവും...

ഏകശക്തിസിദ്ധാന്തം (262)

സ്വാമി വിവേകാനന്ദന്‍ രണ്ടു ശക്തികള്‍ ഒന്നോടൊന്ന് ഒപ്പത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. ഒന്ന് ‘അഹം’ (ഞാന്‍) എന്നും മറ്റേത് ‘നാഹം’ (ഞാന്‍ അല്ല) എന്നും മുഴക്കുന്നു. ആ രണ്ടിന്റെയും പ്രകാശനം മനുഷ്യനില്‍ മാത്രമല്ല മൃഗങ്ങളിലുമുണ്ട്:...

സ്വാര്‍ത്ഥവിസ്മരണം എന്ന ആദ്യപാഠം (261)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനുണ്ടെന്നോ ജീവാത്മാവുണ്ടെന്നോ വിശ്വസിക്കാതെ, അതുകളെപ്പറ്റി ചോദ്യമേ ഇല്ലാതെ, കേവലം അജ്ഞേയഭാവം അവലംബിച്ചിട്ടും, ആര്‍ക്കുവേണ്ടിയും സ്വജീവിതം സമര്‍പ്പിപ്പാന്‍ സന്നദ്ധനായി ജഗദ്ധിതത്തിന് ആജീവനാന്തം കര്‍മ്മം ചെയ്തു, ജഗദ്ധിതമൊന്നുമാത്രം തന്റെ...

ധീരന്‍മാരും ഉദാരന്‍മാരുമാവുക (260)

സ്വാമി വിവേകാനന്ദന്‍ വേദാന്തപരതത്ത്വം ബുദ്ധികൊണ്ടു ഗ്രഹിപ്പാന്‍ വളരെ പ്രയാസം: അതിനെപ്പറ്റി ജനങ്ങള്‍ എപ്പോഴും തമ്മില്‍ തര്‍ക്കിക്കുന്നു. ചില ആശയങ്ങള്‍ ധരിച്ചാല്‍ അതുമാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വാശിപിടിച്ചു മല്‍സരിക്കുന്നതാണ് വലിയ വിഷമം. നിങ്ങള്‍ക്കു...
Page 34 of 78
1 32 33 34 35 36 78