ജ്ഞാനം അനന്തമാകുമ്പോള്‍ ജ്ഞേയം അല്പമായിത്തീരും (131)

സ്വാമി വിവേകാനന്ദന്‍ 26. തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്‌കാരേഭ്യഃ. തച്ഛിദ്രേഷു വിവേകനിഷ്ഠമായ ചിത്തവൃത്തികളുടെ പഴുതുകളില്‍, സംസ്‌കാരേഭ്യഃ പ്രാക്തനസംസ്‌കാരങ്ങളില്‍നിന്ന്, പ്രത്യയാന്തരാണി വ്യുത്ഥാനസംസ്‌കാരങ്ങള്‍ ഉണ്ടാകുന്നു. പ്രതിബന്ധകപ്രത്യയങ്ങളുടെ ഉദയം...

ആത്മാവിനെ പ്രാപിച്ചവനെ ലോകത്തെ അളക്കാനൊക്കു (345)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 30, 1938 ശ്രീ. സീതാരാമയ്യ: പതഞ്ജലിയോഗ സൂത്രത്തില്‍ പറഞ്ഞിരിക്കുന്ന സംയമനം എന്താണ്‌? മഹര്‍ഷി: മനസ്സിന്‍റെ ഏകാഗ്രത തന്നെ. ചോദ്യം: ഹൃദയ സംയമനത്തിന്‍റെ ഫലം ചിത്ത സംവിത് ആണെന്നു പറയുന്നു. മഹര്‍ഷി: ചിത്ത സംവിത്, ആത്മജ്ഞാനമാണ്. ചോദ്യം: ഒരു ഗൃഹസ്ഥന്...

വിവേകികള്‍ക്കു മനസ്സ് ആത്മാവാണെന്ന ഭാവന ഇല്ലാതാകുന്നു (130)

സ്വാമി വിവേകാനന്ദന്‍ 20. ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതി – പ്രസങ്ഗഃ സ്മൃതിസങ്കരശ്ച ചിത്താന്തരദൃശ്യേ വേറൊരു ചിത്തംകൊണ്ടു ദൃശ്യമാണു ബുദ്ധിയെന്നു പറയുന്നപക്ഷം, ബുദ്ധിബുദ്ധേഃ ആ ബുദ്ധിയെ അറിയുവാന്‍ മറ്റൊരു ബുദ്ധിയെ സ്വീകരിക്കേണ്ടിവരും: അങ്ങനെ വന്നാല്‍, അതിപ്രസങ്ഗഃ...

സ്വരൂപം അറിവുമയം മാത്രമാണ് (344)

ശ്രീ രമണമഹര്‍ഷി മുരുകനാര്‍: പ്രജ്ഞാനമെന്താണ്? മഹര്‍ഷി: ശുദ്ധജ്ഞാനമാണത്. അതില്‍ നിന്നും വിജ്ഞാനമുണ്ടാകുന്നു. ചോദ്യം: വിജ്ഞാനത്താല്‍ സംവിത്സുധ ( ആത്മജ്ഞാനാമൃതം) ഉണ്ടാകുന്നു. ഈ സംവിത്സുധ അന്തഃകരണാപേക്ഷ കൂടാതെ സംഭവിക്കുന്നുണ്ടോ? മഹര്‍ഷി: ആഹാ! സംവിത് എന്ന് പറഞ്ഞാലര്‍ത്ഥമേ...

പ്രപഞ്ചമെന്നതു മാനസികവും ഭൗതികവും ചേര്‍ന്നതാണ് (129)

സ്വാമി വിവേകാനന്ദന്‍ 17. സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത്പ്രഭോഃ പുരുഷസ്യാപരിണാമിത്വാത് ചിത്തവൃത്തയഃ ചിത്തവൃത്തികള്‍, തത്പ്രഭോഃ ആ ചിത്തത്തിന്റെ പ്രഭുവായ, പുരുഷസ്യ പുരുഷന്ന്, സദാ എപ്പോഴും ജ്ഞാതാഃ അറിയപ്പെട്ടവയാണ് (വിഷയമാണ്): എന്തുകൊണ്ടെന്നാല്‍, അപരിണാമിത്വാത്...

മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട് (343)

ശ്രീ രമണമഹര്‍ഷി ചോദ്യം: ‘ഞാന്‍’ എവിടെനിന്നും വന്നു? മഹര്‍ഷി: ഉറങ്ങിക്കിടക്കുമ്പോള്‍ നിനക്കീ ചോദ്യമുണ്ടായോ? അപ്പോഴും നീ ഉണ്ടായിരുന്നു. നിദ്രയില്‍ ഉണ്ടായിരുന്ന അതേ നീ തന്നെ ഉണര്‍ച്ചിയിലും ഇരിക്കുന്നത്. ചോദ്യം: പക്ഷേ ഇപ്പോള്‍ മാത്രമല്ലേ ലോകത്തെക്കാണുന്നുള്ളൂ....
Page 77 of 218
1 75 76 77 78 79 218