ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു (176)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1936 ഭഗവാന്‍: അഹംവൃത്തിയാണ്‌ അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും ‘ഞാന്‍- ഞാന്‍’ എന്നു പ്രകാശിക്കും,. അത്‌ ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്‌. അനന്ദമയമായ കോശത്തില്‍...

ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌ (175)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 17, 1936 203. പോസ്റ്റ്‌ & ടെലഗ്രാഫ്‌ ഫൈനാന്‍ഷ്യല്‍ സിക്രട്ടറി (ഡല്‍ഹി) ശ്രീ. വര്‍മ്മ പോള്‍ ബ്രണ്ടന്റെ രഹസ്യ ഇന്‍ഡ്യയും രഹസ്യ മാര്‍ഗ്ഗവും വായിച്ചിട്ടുണ്ട്‌. 12 വര്‍ഷത്തെ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ മരിച്ചുപോയി. ആ വേദനയില്‍...

ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും (174)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 15, 1936. 202. കാമകോടി പീഠം ശങ്കരാചാര്യരുടെ നിര്‍ദ്ദേശാനുസരണം പുരി ജഗന്നാഥിനടുത്തുള്ള ജലേശ്വറില്‍ നിന്നും ദുഃഖാര്‍ത്തനായ ഒരു പഞ്ചാബി മാന്യന്‍ ഭഗവാനെ വന്നു കണ്ടു. അദ്ദേഹം ഒരു ലോകസഞ്ചാരിയായിരുന്നു. അദ്ദേഹം ഹഠയോഗവും അഹം ബ്രഹ്മാസ്മി ധ്യാനവും പരിശീലനം...

നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (173)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 200. ‘രഹസ്യ ഇന്‍ഡ്യ’ (Secret India) ഒടുവിലത്തെ അദ്ധ്യായത്തില്‍ ഭഗവല്‍സന്നിധിയില്‍ പോള്‍ ബ്രണ്ടനനുഭവപ്പെട്ട ജ്യോതിയെപ്പറ്റി മി. കോഹന്‍ ചോദിച്ചു. ഉ: ആ അനുഭവം മനസ്സിന്റേതായിരുന്നതിനാല്‍ അത്‌ ജ്യോതിസ്സല്ല, ജ്യോതിര്‍മയമായിരുന്നു....

ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു (172)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 198. ദര്‍ശനത്തിനു വന്നിരുന്ന സ്ത്രീകളില്‍ ചിലര്‍, മനുഷ്യന്‍ മൃഗമായി ജനിക്കുമോ എന്നു ചോദിച്ചു. ഉ: ആഹാ, അങ്ങനെയും വരും. ജഡഭരതന്‍ മാനായിട്ടു ജനിച്ചതതിനുദാഹരണമാണ്‌. ഈശ്വരനും ഗുരുവും ആത്മാവ്‌ തന്നെയാണ്‌. ലോകത്ത്‌ ദുഃഖത്തെക്കണ്ടിട്ട്‌...

സ്വസ്വരൂപം നിത്യസ്ഥിതമാണ്‌ (171)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 ചോ: മിഥ്യയായ അഹന്തയെ എങ്ങനെ ഒഴിക്കും? ഉ: അഹന്ത (തല്‍ക്കാലം) അവിടെ ഇരുന്നോട്ടെ. അതിന്റെ ആദിയെന്തെന്നറിഞ്ഞ്‌ താന്‍ അതായി നില്‍ക്കണം. നാമത്രയ്ക്കു ശ്രമിച്ചാല്‍ മതി. അത്‌ സ്വയം പ്രകാശിക്കും. ചോ: താന്‍, തനിക്കെപ്പൊഴുമുണ്ടെങ്കില്‍...
Page 40 of 70
1 38 39 40 41 42 70