യോഗത്തെപ്പറ്റി മഹര്‍ഷികള്‍ (155)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: യോഗമെന്താണ്‌? ഉ: (ഈശ്വരനില്‍ നിന്നും) വിയോഗം ആര്‍ക്കു തോന്നുന്നുവോ അവനാണ്‌ യോഗം ആവശ്യമായി വരുന്നത്‌. ചോ: തന്റേതുകളെ വിടുന്നതിനെയല്ലേ? ഉ: മാത്രമല്ല. തന്നെയും കൂടെ. ചോ: പറ്ററുക എന്നു പറയുന്നത്‌ എന്റേതെന്ന അഭിമാനത്തെ...

ആത്മസ്വരൂപപ്രകാശം നമ്മിലെപ്പോഴുമുണ്ട്‌ (154)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: ഒരു ഖനി ജോലിക്കാരന്‍ യുദ്ധത്തില്‍ മരിച്ചു. ഒന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എടുത്ത ഒരു സംഘം ഫോട്ടോവില്‍ ഇയാളുടെ ചിത്രവും പതിഞ്ഞിരുന്നു. അതെങ്ങനെ? ഉ: പക്ഷെ വിചാരം സ്വരൂപമായിത്തീര്‍ന്നിരിക്കാം. വിചാരിക്കുന്നവന്റെ ആദിയെ നോക്കുക. ചോ:...

ചിന്തയും പ്രവൃത്തിയും ഒന്നാണ്‌ (153)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 164. മറ്റൊരമേരിക്കക്കാരന്‍ വിചാരരൂപത്തെപ്പറ്റി ചോദിച്ചു. ഉ: വിചാരത്തിന്റെ ഉറവിടത്തെ അന്വേഷിക്കൂ! വിചാരം ഒഴിയും. ചോ: വിചാരങ്ങള്‍ സത്യമായി ഭവിക്കുന്നു. ഉ: വിചാരം ഉള്ളതാണെങ്കില്‍ അവ സത്യമായിത്തീരും. വിചാരങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍...

അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല (152)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 163. ഉദ്ദേശം 70 വയസ്സ്‌ പ്രായം വരുന്ന ഡോക്ടര്‍ ഹെന്റി ഹാന്‍ഡ് എന്ന അമേരിക്കക്കാരന്‍ അഹന്തയെപ്പറ്റി ഭഗവാനോട്‌ ചോദിച്ചു. ഉ: നിങ്ങളില്‍ തന്നെയിരിക്കുന്ന അഹന്തയെപ്പറ്റി നിങ്ങള്‍ക്ക്‌ സ്പഷ്ടമായറിയത്തക്കതാണ്‌. ചോ: അതിന്റെ ലക്ഷണമെന്താണ്‌?...

ഭ്രൂമധ്യ ധ്യാനം (151)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 23, 1936. 162. ‘ജ്ഞാനേശ്വരി”യും ‘വിചാരസാഗര’വും പഠിച്ച മധ്യവയസ്കയായ ഒരു മഹാരാഷ്ട്ര സ്ത്രീ ഭ്രൂമധ്യ ധ്യാനം അഭ്യസിക്കുകയായിരുന്നു. അവര്‍ക്കു ചില വിറയലും ഭയവുമുണ്ടായതിനാല്‍ ഉപദേഷ്ടാവിന്റെ ആവശ്യം തോന്നി. നോക്കുന്ന,...

ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ (150)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1936. 161. ഭഗവല്‍ സന്നിധിയില്‍ സായാഹ്ന വേളയില്‍ സാധാരണ നടത്തിവരുന്ന വേദപാരായണം തീര്‍ന്നപ്പോള്‍ മുന്‍വശത്തിരുന്ന അനന്തപ്പൂര്‍ക്കാരന്‍ ഒരാള്‍ എഴുന്നേറ്റ്‌, അബ്രാഹ്മണര്‍ കേള്‍ക്കത്തക്ക വിധം വേദപാരായണം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്‌...
Page 35 of 61
1 33 34 35 36 37 61