ഭക്തിയോഗിയുടെ പരഭക്തി ദര്‍ശനം (151)

സ്വാമി വിവേകാനന്ദന്‍ തികച്ചും ഇന്ദ്രിയാധീനവും നികൃഷ്ടവുമായാല്‍പ്പോലും ആനന്ദം എവിടെയുണ്ടോ അവിടെ സാക്ഷാല്‍ പരമേശ്വരസ്വരൂപമായ നിത്യാനന്ദത്തിന്റെ ഒരു സ്ഫുലിംഗമുണ്ട്! അതിനീചനീചാകര്‍ഷണങ്ങളില്‍പ്പോലും ദിവ്യാനന്ദത്തിന്റെ മൂലബീജം കിടപ്പുണ്ട്. ഈശ്വരന് സംസ്‌കൃതഭാഷയില്‍ ഹരി...

ഉത്കൃഷ്ടരൂപത്തിലുള്ള പ്രേമത്തിന്റെ ശാസ്ത്രമാകുന്നു ഭക്തിയോഗം (150)

സ്വാമി വിവേകാനന്ദന്‍ പ്രേമം പ്രകൃതിയിലെങ്ങും കാണാം. മനുഷ്യസമുദായത്തില്‍ ഉത്കൃഷ്ടവും മഹത്തും ഗംഭീരവുമായി എന്തുണ്ടോ അത് പ്രേമത്തിന്റെ വിലാസമാണ്: നികൃഷ്ടവും ആസുരവുമായി എന്തുണ്ടോ? അതും പ്രേമത്തിന്റെ വിലാസമത്രേ: ഇത് ദുര്‍മ്മാര്‍ഗ്ഗത്തില്‍ക്കൂടിയുള്ള പ്രകടനമാണെന്നു മാത്രം....

ഏറ്റവും സ്വാഭാവികമെന്നു പറയാവുന്നതത്രേ ഭക്തിയോഗിയുടെ ത്യാഗം (149)

സ്വാമി വിവേകാനന്ദന്‍ ഭക്തിയുടെ പ്രാരംഭ(ഗൗണ)ാവസ്ഥയെ നിരൂപിച്ചു. ഇനി പരഭക്തിയെക്കുറിച്ചു വിചാരിക്കാം. ഈ പരഭക്തിയുടെ പരിശീലനത്തിനും ഒരു പ്രാരംഭം പറവാനുണ്ട്, ഒരു ഒരുക്കംകൂട്ടല്‍. ഈ പ്രാരംഭച്ചടങ്ങുകളെല്ലാം ആത്മ(ചിത്ത)ശുദ്ധിയെ ഉദ്ദേശിച്ചുള്ളതാണ്. നാമജപം, കര്‍മ്മാനുഷ്ഠാനം,...

പരിശുദ്ധിയത്രേ ഭക്തിസൗധത്തിന്റെ തറയും അസ്തിവാരശിലയും (148)

സ്വാമി വിവേകാനന്ദന്‍ തുടര്‍ന്നാലോചിക്കേണ്ട വിഷയം സംയമം: ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് പോകാതെ തടഞ്ഞ് ഒതുക്കിനിര്‍ത്തി ഇച്ഛാശക്തിക്ക് അധീനമാക്കുന്നതാകുന്നു അദ്ധ്യാത്മസംസ്‌കാരത്തിന്റെ മൂലധര്‍മ്മം. അതിനെത്തുടര്‍ന്നാണ് ആത്മനിയന്ത്രണവും ആത്മത്യാഗവും അഭ്യസിക്കേണ്ടത്. ആ വിധം...

ഭക്ഷ്യാഭക്ഷ്യാവിവേകം വേണമെന്നുള്ളതു യുക്തിയുക്തംതന്നെ (147)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗത്തിന്റെ ക്രമത്തെയും സാധനങ്ങളെയും സംബന്ധിച്ചു ഭഗവാന്‍ രാമാനുജാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നതാവിത്; “വിവേകം, സംയമം, അഭ്യാസം, യജ്ഞം, വിശുദ്ധി, ബലം, അനുര്‍ദ്ധര്‍ഷം, ഇവ തത്‌സാധകങ്ങളാകുന്നു.” വിവേകമെന്നു...

സനാതനധര്‍മ്മം അസംഖ്യം വാതിലുകള്‍ തുറന്നുകൊടുക്കുന്നു (146)

സ്വാമി വിവേകാനന്ദന്‍ അടുത്തു വിചാരിക്കേണ്ട വിഷയം ‘ഇഷ്ടനിഷ്ഠ.’ “എത്രമതങ്ങളോ അത്ര മാര്‍ഗ്ഗങ്ങള്‍”: ഇത് ഭക്തിസാധകന്‍ മനസ്സിലാക്കിയിരിക്കണം. നാനാമതങ്ങളും അതുകളിലെ നാനാശാഖകളും ഒരേ ഈശ്വരന്റെ മാഹാത്മ്യത്തെയാണ് നാനാപ്രകാരത്തില്‍...
Page 53 of 78
1 51 52 53 54 55 78